പുത്രന്റെ മുഖം വാടിയിരിയ്ക്കുന്നത് കണ്ടപ്പോള്‍ അതെന്തുകൊണ്ടാണെന്നാണ് കൗസല്യ ചിന്തിച്ചത്.
സീതയുമായി വഴക്കിട്ടതു കൊണ്ട്
പുറത്തു പോയി വന്നതുകൊണ്ട്
കൊട്ടാരം അലങ്കരിയ്ക്കാന്‍ പണിക്കാരോടൊപ്പം കൂടിയതുകൊണ്ട്
ഭക്ഷണം കഴിയ്ക്കാത്തതുകൊണ്ട്
മലയാളഭാഷയുടെ പിതാവ്.
എഴുത്തച്ഛന്
വള്ളത്തോള്‍ നാരായണമേനോന്
ചെറുശ്ശേരി
കുമാരനാശാന്
കൗസല്യ പുത്രനെ വേര്‍പിരിയുമ്പോഴുണ്ടാകുന്ന തന്റെ ദു:ഖത്തെ ഉപമിച്ചിരിയ്ക്കുന്നത്.
ഇലകള്‍ കൊഴിഞ്ഞു കരിഞ്ഞുണങ്ങിയ മരത്തോട്
പൈതലെ വേര്‍പെട്ട പശുവിന്റെ ദു:ഖത്തോട്
ഉണങ്ങി വരണ്ട പുഴയോട്
പക്ഷികളില്ലാത്ത പക്ഷിക്കൂടിന്റെ ശൂന്യതയോട്
പച്ചക്കറി വാങ്ങി മടങ്ങുമ്പോള്‍ ആ വൃദ്ധയെ തള്ളിയിട്ടത്.
സൈക്കിളില്‍ വന്ന പാല്ക്കാരന്
ഒരു മെഴ്സിഡസ് കാര്‍
ഒരു പോലീസുകാരന്
റോഡരുകില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍
തെരുവില്‍, ചിതറിക്കിടക്കുന്ന വെണ്ടയ്ക്കകളുടെ ഇടയില്‍ ആ വൃദ്ധ ഏതു പോലെ കിടന്നുവെന്നാണ് കഥാകാരി പറയുന്നത്.
കരിഞ്ഞ വേരുകള്‍ പോലെ
കൊഴിഞ്ഞ പക്ഷിത്തൂവലുകള്‍ പോലെ
പഴന്തുണിക്കെട്ടു പോലെ
പൊളിഞ്ഞ പാവയെപ്പോലെ