സീത ആദ്യം യാത്ര പറഞ്ഞത് :
സന്ധ്യയോട്
ചന്ദ്രനോട്
സൂര്യനോട്
പക്ഷിമൃഗാദികളോട്
ഭൂമിയുടെ ശയ്യാഗൃഹത്തിലേയ്ക്കു പോയിക്കഴിഞ്ഞാലും തന്റെ സാന്നിധ്യം ഭൂമിയിലുണ്ടാകുന്നത് ഏതുപോലെയാണെന്നാണു സീത പറയുന്നത് :
ആകാശത്തിരുന്നു ഭൂമിയെ കുമ്പിടുന്ന നക്ഷത്രം, നദിയില്‍ പ്രതിഫലിക്കുന്നതു പോലെ
ഉണങ്ങിക്കരിഞ്ഞാലും മരത്തിന്റെ വേരുകള്‍ മണ്ണില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതു പോലെ
പകലിനോടു വിടപറഞ്ഞു മറയുന്ന സൂര്യന് അടുത്ത പകലില്‍ തിരിച്ചെത്തുന്നതുപോലെ
പല വഴികളിലൂടെ ഒഴുകുന്ന നദികള്‍ കടലിലെത്തിച്ചേരുന്നതു പോലെ
ഭൂമിയുടെ ശയ്യാഗൃഹത്തില് ചെന്നുചേരുന്നതോടെ തനിയ്ക്ക് സ്വന്തമാകുമെന്ന് സീത പ്രതീക്ഷിക്കുന്നത് :
ശാന്തിഗീതം പാടുന്ന കാട്ടരുവികള്‍
പര്‍വ്വതസാനുക്കളിലെ പുതിയ രത്നസമൂഹങ്ങളും ധാതുദ്രവ്യങ്ങളും
മേഘങ്ങള്‍ നിരന്നു ശോഭിക്കുന്ന പുല്‍ത്തകിടി
പൂക്കള്‍ ചൊരിയുന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളും
പണ്ടുകാലത്ത് , ഏറെക്കുറെ പുരുഷനൊപ്പം സ്വതന്ത്രതയവകാശപ്പെടാന് സ്ത്രീകള്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കിടയില്‍ മാത്രമാണ് :
പണിയാളര്‍ക്കിടയില്‍
രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക്
നമ്പൂതിരി ഇല്ലങ്ങളില്‍
സമ്പന്നമായ ബ്രാഹ്മണ കുടുംബങ്ങളില്‍
ഈ ദ്യോവില്‍ നിര്‍ഭയം , പരാശ്രയം കൂടാതെ താന്‍ സ്വയം പറന്നു പൊയ്ക്കൊള്ളാമെന്നു സീത ആരോടാണു പറയുന്നത് ?
ഭൂമീദേവിയോട്
മാന്‍ കൂട്ടങ്ങളോട്
രാമനോട്
വനത്തില്‍ വസിക്കുന്ന മഹര്ഷിമാരോട്
ഇഹലോകവാസം വെടിയുന്ന സീതയെ വാത്സല്യത്തോടെ തന്റെ ശ്രേഷ്ഠമായ ശയ്യാതലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത് :
വെണ്ണിലാവ്
നക്ഷത്രങ്ങള്‍
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികള്‍
ഭൂമിദേവി
ഭൂമിയുടെ ഗര്ഭഗൃഹത്തില് സീത അന്ത്യവിശ്രമം കൊള്ളുന്നത് :
പക്ഷികളുടെ മധുരഗീതം കേട്ടുകൊണ്ട്
തന്റെ കദന കഥയോര്‍ത്തു മനംനൊന്തുകൊണ്ട്
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികളുടെ ശാന്തിഗീതം ശ്രവിച്ചുകൊണ്ട്
സീതയായി തന്നെ പുനര്‍ജനിക്കേണമേ എന്ന പ്രാര്‍ത്ഥനയോടെ
അവള് സ്നേഹത്തെ കാണുന്നത് :
സ്ത്രീയുടെ പര്യായമായി
ഈശ്വരനും മേലെ
ചിങ്ങവെയിലിന്റെ ശോഭയായി
കാലത്തിന്റെ വികൃതികളിലൊന്നായി