കല്പ്പടവുകളാകെ ഇടിഞ്ഞു പൊളിഞ്ഞ കുളത്തിന്റെ കടവിലിരുന്ന് നാമം ചൊല്ലുന്നത് :
തവളകള്‍
ഓലേഞ്ഞാലിക്കിളി
കുളക്കോഴി
കുരുവി
ഇന്നും താനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കു വേണ്ടി എഴുത്തുകാരന് ചെവിയോര്‍ക്കുന്നത് :
ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിലേയ്ക്ക്
കൂട്ടുകാരുടെ കളിതമാശകളിലേയ്ക്ക്
ഉരുളിക്കുന്നത്തേക്ക്
കുരുവിനാക്കുന്നേല്‍ എന്ന ധനികകര്ഷക പ്രമാണിയുടെ കുടുംബത്തിലേയ്ക്ക്
ഉണ്ണീരിക്കുട്ടി ചന്തയ്ക്കു പോകാന്‍ തുണ കൂട്ടിയത് :
കമ്മളുട്ടിയെ
അച്ഛനെ
അനുജനെ
കമ്മളുട്ടിയുടെ അച്ഛനെ
എണ്ണ നിറച്ച കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയത് :
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
പുലരി
നെല്ലിന്‍തണ്ട് മണക്കും വഴികള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും അന്നത്തെ രാവ് പുലര്‍ത്തിയത് :
പട്ടാമ്പിപ്പുഴയോരത്ത്
കവളപ്പാറയിലെ പെരുവഴിയമ്പലത്തില്‍
കൊങ്ങിണിയുടെ തണ്ണീര്‍പ്പന്തലില്‍
കല്ലടിക്കോടന്‍ മലയില്‍
ശരാശരി ഉരുളിക്കുന്നം നിവാസി എവിടെയെന്നന്വേഷിച്ചാല് കിട്ടുന്ന ഉത്തരം :
നടക്കാന്‍ പോയി
കടയില്‍ പോയി
കുളിക്കാന്‍ പോയി
ആശുപത്രിയില്‍ പോയി
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്
ഉരുളിക്കുന്നത്ത് വെറുതെയിരിക്കുന്നവരായി എഴുത്തുകാരന് കണ്ടിട്ടുള്ളത് :
ധനികപ്രമാണിമാരുടെ ഭാര്യമാരും മക്കളും
ധനിക പ്രമാണിമാര്‍
കടയുടമസ്ഥര്‍
ആശുപത്രി ഉടമസ്ഥര്‍
കുശുമ്പും കുറുമ്പും കാണിച്ച് പടിഞ്ഞാറോട്ടോടിപ്പോകുന്നത് :
തള്ളത്തവളകള്‍
ചേറാടിച്ചെറുമണികള്
കുളക്കോഴിപ്പിട
കവിയുടെ മനസ്സില്‍ ഓര്‍ക്കാക്കഥയുടെ ശീലുകളായി മാറിയത് :
നാടിന്റെ നന്മ കുടിച്ചു മരിച്ച കുളങ്ങള്‍
കളഭക്കുറി തൊട്ട് കരിക്കു നിവേദിച്ച അമ്പലമുറ്റം
ബഹളം വച്ചു നടന്ന കുട്ടിക്കാലം
മണ്ണപ്പം ചുട്ടു കളിച്ച ആഞ്ഞിലി മൂട്