കല്പ്പടവുകളാകെ ഇടിഞ്ഞു പൊളിഞ്ഞ കുളത്തിന്റെ കടവിലിരുന്ന് നാമം ചൊല്ലുന്നത് :
തവളകള്‍
ഓലേഞ്ഞാലിക്കിളി
കുളക്കോഴി
കുരുവി
ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും അന്നത്തെ രാവ് പുലര്‍ത്തിയത് :
പട്ടാമ്പിപ്പുഴയോരത്ത്
കവളപ്പാറയിലെ പെരുവഴിയമ്പലത്തില്‍
കൊങ്ങിണിയുടെ തണ്ണീര്‍പ്പന്തലില്‍
കല്ലടിക്കോടന്‍ മലയില്‍
കുശുമ്പും കുറുമ്പും കാണിച്ച് പടിഞ്ഞാറോട്ടോടിപ്പോകുന്നത് :
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
തള്ളത്തവളകള്‍
ചേറാടിച്ചെറുമണികള്
കുളക്കോഴിപ്പിട
ഉണ്ണീരിക്കുട്ടി വാണിയംകുളം ചന്തയില്‍ നിന്നു വാങ്ങിയത് :
കാള
പച്ചക്കറികള്‍
പോത്ത്
മുഴുത്ത വാഴക്കുലകള്‍
ഉണ്ണീരിക്കുട്ടി ചന്തയ്ക്കു പോകാന്‍ തുണ കൂട്ടിയത് :
കമ്മളുട്ടിയെ
അച്ഛനെ
അനുജനെ
കമ്മളുട്ടിയുടെ അച്ഛനെ
ഇന്നും താനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കു വേണ്ടി എഴുത്തുകാരന് ചെവിയോര്‍ക്കുന്നത് :
ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിലേയ്ക്ക്
കൂട്ടുകാരുടെ കളിതമാശകളിലേയ്ക്ക്
ഉരുളിക്കുന്നത്തേക്ക്
കുരുവിനാക്കുന്നേല്‍ എന്ന ധനികകര്ഷക പ്രമാണിയുടെ കുടുംബത്തിലേയ്ക്ക്
ശരാശരി ഉരുളിക്കുന്നം നിവാസി എവിടെയെന്നന്വേഷിച്ചാല് കിട്ടുന്ന ഉത്തരം :
നടക്കാന്‍ പോയി
കടയില്‍ പോയി
കുളിക്കാന്‍ പോയി
ആശുപത്രിയില്‍ പോയി
അവളുടെ കണ്ണില്‍ കരടു പോയത് :
ഓലേഞ്ഞാലിയോട് കുസൃതി കാട്ടി നടന്നപ്പോള്‍
ഓലക്കുടയുടെ കീഴില്‍ വെള്ളം തേവി ബഹളം കൂട്ടി നടന്നപ്പോള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോള്‍
ചെത്തിപ്പൂവ് പറിച്ചു നിവര്‍ന്നപ്പോള്‍
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്
'' ഈ സൗമ്യമായ തിരിച്ചറിയലാണ് എന്നെപ്പോലുള്ള ഒരു ധൂര്‍ത്തപുത്രന്റെ ഏറ്റവും വലിയ ആത്മബലം '' - ഏതു തിരിച്ചറിയല്‍ ?
കഥാകാരന് തന്റെ ജന്മനാട്ടിലൂടെ കടന്നു പോകുമ്പോള്‍ നാട്ടുകാര്‍ 'എഴുത്തുക്കാരന് സക്കറിയ പോകുന്നു' എന്നു പറയുമ്പോള്‍ .
പകല്ക്കിനാവിനു പറ്റിയ സ്ഥലമായിരുന്നു ഉരുളിക്കുന്നം എന്ന തിരിച്ചറിവ്.
അറിയപ്പെടുന്ന എഴുത്തുകാരനായതിനുശേഷവും നാട്ടുകാര്‍ അദ്ദേഹത്തെ കാണുമ്പോള്‍ പാലത്തുങ്കലെ കറിയാച്ചന് പോകുന്നുവെന്ന് പറയുന്നത്.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും, എഴുത്തുകാരന്, തന്നെ ചിരിക്കാനും, ചിന്തിക്കാനും പഠിപ്പിച്ച ഉരുളിക്കുന്നത്തെ മനുഷ്യരുടെ മുഖം മറവിയുടെ മൂടുപടമില്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്.