ഇളയമകന് നാടുവിട്ടുപോയപ്പോള്‍ മൂത്തമകന് എന്തുചെയ്തു?
അനുജനെപ്പോലെ നാടുവിട്ടുപോയി.
അനുജനെപ്പോലെ മടിയനും ധൂര്ത്തനുമായി.
പഴയതുപോലെ അച്ഛനെ സേവിച്ചു.
അനുജന് പോയ വിഷമത്തില്‍ ആത്മഹത്യ ചെയ്തു.
പൊന്നോമനയ്ക്കായി എന്ന പാഠഭാഗത്ത് മാതൃത്വത്തിന്റെ മഹത്വം വിളിച്ചുപറയുന്നു. മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
സുഗതകുമാരി
മാധവിക്കുട്ടി
ബാലാമണിയമ്മ
വിജയലക്ഷ്മി
മുത്തശ്ശിയും കൊച്ചുമോനും കഥയിലെ നിറഞ്ഞൊഴുകുന്ന പുഴയുടെ മധ്യത്തെത്തിയപ്പോള്‍ കൊച്ചുമോന് മുത്തശ്ശിയുടെ കഴുത്തില്‍ കൈകോര്‍ത്ത് ഒച്ചവച്ചത് :
മുത്തശ്ശി ഒട്ടും താല്പര്യമില്ലാതെ കഥ പറഞ്ഞതിനാല്‍
അവനു മൃഗങ്ങളുടെ കഥ ഇഷ്ടമല്ലാത്തതുകൊണ്ട്
കഥ നന്നേ രസിച്ചതിനാല്
ആ കഥ കേട്ടുപഴകിയത് ആയതിനാല്‍
അപ്പാ, ഞാന്‍ പാപിയാണ്.അങ്ങയുടെ മകനായിരിക്കാന്‍ ഇനി ഞാന്‍ യോഗ്യനല്ല. ആര് ആരോടാണ് ഇങ്ങനെ പറഞ്ഞത്?
ഇളയ മകന് അപ്പനോട്.
മൂത്തമകന് അപ്പനോട്.
കൃഷിക്കാരന് തന്റെ അപ്പനോട്.
ഇവരാരുമല്ല
......പൂതത്തിന് തിരുമുമ്പിലര്പ്പിച്ചു തൊഴുതുരച്ചു;- ഉരച്ചു എന്ന വാക്കിന്റെ അര്‍ത്ഥം?
പറഞ്ഞു
കരഞ്ഞു
വണങ്ങി
വിളിച്ചു
കൃഷിക്കാരന്റെ പുത്രന്മാരില് അച്ഛനെപ്പോലെ കഠിനാധ്വാനി ആരായിരുന്നു?
മൂത്തപുത്രന്
ഇളയപുത്രന്
രണ്ടുപേരും കഠിനാധ്വാനികളായിരുന്നു.
രണ്ടുപേരും കഠിനാധ്വാനികളായിരുന്നില്ല.