ഏറെ നാളത്തെ അലച്ചിലിനു ശേഷം അലസനും ധൂര്‍ത്തനുമായ ഇളയമകന് കിട്ടിയ തൊഴിലെന്ത്?
ഒരു ധനികന്റെ വീട്ടിലെ പൂന്തോട്ടം കാവല്ക്കാരന്.
ഹോട്ടലിലെ പാചകക്കാരന്.
ഒരു കര്‍ഷകന്റെ പന്നികളെ മേയ്ക്കല്‍.
ഒരു തൊഴിലും കിട്ടിയില്ല.
പൂതപ്പാട്ട് എന്ന കവിത രചിച്ചതാര്?
ജി. ശങ്കരക്കുറുപ്പ്
ഒ. എന്‍. വി. കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോന്
ഇടശ്ശേരി ഗോവിന്ദന് നായര്‍
അപ്പാ, ഞാന്‍ പാപിയാണ്.അങ്ങയുടെ മകനായിരിക്കാന്‍ ഇനി ഞാന്‍ യോഗ്യനല്ല. ആര് ആരോടാണ് ഇങ്ങനെ പറഞ്ഞത്?
ഇളയ മകന് അപ്പനോട്.
മൂത്തമകന് അപ്പനോട്.
കൃഷിക്കാരന് തന്റെ അപ്പനോട്.
ഇവരാരുമല്ല
പൊന്നോമനയ്ക്കായി എന്ന പാഠഭാഗത്ത് മാതൃത്വത്തിന്റെ മഹത്വം വിളിച്ചുപറയുന്നു. മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
സുഗതകുമാരി
മാധവിക്കുട്ടി
ബാലാമണിയമ്മ
വിജയലക്ഷ്മി
കൃഷിക്കാരന്റെ പുത്രന്മാരില് അച്ഛനെപ്പോലെ കഠിനാധ്വാനി ആരായിരുന്നു?
മൂത്തപുത്രന്
ഇളയപുത്രന്
രണ്ടുപേരും കഠിനാധ്വാനികളായിരുന്നു.
രണ്ടുപേരും കഠിനാധ്വാനികളായിരുന്നില്ല.
കൊച്ചുമോന് കൊഞ്ചിക്കൊണ്ട് കഥ കേള്‍ക്കാന്‍ മടിയില്‍ കയറിയിരുന്നപ്പോള്‍ മുത്തശ്ശി വിഷമത്തിലായത് :
കഥ പറയാനുള്ള താല്പര്യമില്ലാത്തതു കൊണ്ട്
അറിയാവുന്ന കഥകളെല്ലാം പറഞ്ഞു തീര്‍ന്നതുകൊണ്ടു
കൊച്ചുമോന് മഹാവികൃതിയായതുകൊണ്ട്
മുത്തശ്ശിയ്ക്ക് ഉറക്കം വന്നതുകൊണ്ട്
മനസ്സോടെയല്ലെങ്കിലും മകന്റെ ആഗ്രഹത്തിന് അപ്പന് വഴങ്ങി. മകന്റെ ഏത് ആഗ്രഹത്തിനാണ് അപ്പന് വഴങ്ങിയത്?
വിദേശത്തുപോയി ബിസിനസ്സ് തുടങ്ങാന്‍.
പട്ടണത്തില്‍ പഠിക്കാനയയ്ക്കാന്‍.
രാഷ്ട്രീയത്തിലിറങ്ങാന്‍.
സ്വത്തില്‍ മകന്റെ ഓഹരി നല്കാന്.
മുത്തശ്ശി കഥയെ കഥയുടെ വീട്ടില്‍ നിന്നിറക്കിക്കൊണ്ട് പോകാമെന്നു പറഞ്ഞത്.
കഥയില്ലായ്മയിലേയ്ക്ക്
ആകാശത്തിലേയ്ക്ക്
ഒരു കുന്നിന്ചെരുവിലേയ്ക്ക്
പള്ളിക്കൂടത്തിലേയ്ക്ക്
കൊച്ചുമോന് ശുണ്ഠിയെടുത്ത് മുത്തശ്ശിയുടെ മടിയിലിരുന്നു ചിണുങ്ങിയത് :
മുത്തശ്ശി കഥ പറച്ചില് നിര്‍ത്തിയതുകൊണ്ട്
അവനു വിശന്നിട്ട്
അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കണമെന്നു പറഞ്ഞിട്ട് മുത്തശ്ശി അതിനു തയാറാകാത്തതിനാല്‍
കഥയിലെ കുട്ടി അവനെപ്പോലെ മഹാ കുസൃതിയാണെന്ന് മുത്തശ്ശി പറഞ്ഞപ്പോള്‍