മലയാളഭാഷയുടെ പിതാവ്.
എഴുത്തച്ഛന്
വള്ളത്തോള്‍ നാരായണമേനോന്
ചെറുശ്ശേരി
കുമാരനാശാന്
കൗസല്യ പുത്രനെ വേര്‍പിരിയുമ്പോഴുണ്ടാകുന്ന തന്റെ ദു:ഖത്തെ ഉപമിച്ചിരിയ്ക്കുന്നത്.
ഇലകള്‍ കൊഴിഞ്ഞു കരിഞ്ഞുണങ്ങിയ മരത്തോട്
പൈതലെ വേര്‍പെട്ട പശുവിന്റെ ദു:ഖത്തോട്
ഉണങ്ങി വരണ്ട പുഴയോട്
പക്ഷികളില്ലാത്ത പക്ഷിക്കൂടിന്റെ ശൂന്യതയോട്
വേദന കൊണ്ട് മരവിച്ചു കിടന്നിരുന്ന വൃദ്ധയ്ക്ക് കുറച്ചു ശക്തി കിട്ടിയതു പോലെ അനുഭവപ്പെട്ടത്.
അമ്മേ എന്ന വിളി കേട്ടപ്പോള്‍
പോലീസുകാരന് പുസ്തകങ്ങളുമായി എത്തിയപ്പോള്‍
ഇമാംഗഞ്ച് എന്ന സ്ഥലപ്പേര് കേട്ടപ്പോള്‍
തന്നെ ഡോക്ടറുടെ അടുത്തെത്തിയ്ക്കാന് പാല്ക്കാരന് താല്‍പ്പര്യം കാണിച്ചപ്പോള്‍
തെരുവില്‍, ചിതറിക്കിടക്കുന്ന വെണ്ടയ്ക്കകളുടെ ഇടയില്‍ ആ വൃദ്ധ ഏതു പോലെ കിടന്നുവെന്നാണ് കഥാകാരി പറയുന്നത്.
കരിഞ്ഞ വേരുകള്‍ പോലെ
കൊഴിഞ്ഞ പക്ഷിത്തൂവലുകള്‍ പോലെ
പഴന്തുണിക്കെട്ടു പോലെ
പൊളിഞ്ഞ പാവയെപ്പോലെ
വാര്‍ദ്ധക്യത്തില്‍ ആ സ്ത്രീ ഒറ്റപ്പെട്ടുപോയത്.
അവര്‍ക്ക് മക്കളില്ലായിരുന്നു.
മക്കള്‍ ഭാര്യമാരെയും കൊണ്ട് അന്യനാട്ടില്‍ പോയിരുന്നു.
മക്കള്‍ അപകടത്തില്‍ മരിച്ചു പോയിരുന്നു.
മക്കളോടൊപ്പം ജീവിയ്ക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല.