Back to home

Start Practice


Question-1 

പെരിയാര്‍ കര കവിഞ്ഞൊഴുകി പുരകളെ കൂട്ടത്തോടെ എടുത്ത ഒരു രാത്രിയില്‍ കഥാകാരന്‍ തലയില്‍ മുണ്ടും കെട്ടി ഒറ്റയ്ക്കു  പോയത് :


(A)

പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ടുപോയ തോഴനെ രക്ഷിക്കാന്‍ 


(B)

പെരിയാര്‍ കൂട്ടത്തോടെ എടുത്ത പുരകളിലുള്ളവരെ രക്ഷിക്കാന്‍ 

(C)

കഥാകാരന്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ പുഴ വെള്ളം കേറിയതിനെത്തുടര്‍ന്നു മറ്റൊരു ഒളിത്താവളം തേടിയപ്പോള്‍ 

(D)

ഒളിവില്‍ കഴിഞ്ഞിരുന്ന തോഴനെ രക്ഷിക്കാന്‍ 





Powered By