ഉണ്ണീരിക്കുട്ടി ചന്തയ്ക്കു പോകാന്‍ തുണ കൂട്ടിയത് :
കമ്മളുട്ടിയെ
അച്ഛനെ
അനുജനെ
കമ്മളുട്ടിയുടെ അച്ഛനെ
'' ഈ സൗമ്യമായ തിരിച്ചറിയലാണ് എന്നെപ്പോലുള്ള ഒരു ധൂര്‍ത്തപുത്രന്റെ ഏറ്റവും വലിയ ആത്മബലം '' - ഏതു തിരിച്ചറിയല്‍ ?
കഥാകാരന് തന്റെ ജന്മനാട്ടിലൂടെ കടന്നു പോകുമ്പോള്‍ നാട്ടുകാര്‍ 'എഴുത്തുക്കാരന് സക്കറിയ പോകുന്നു' എന്നു പറയുമ്പോള്‍ .
പകല്ക്കിനാവിനു പറ്റിയ സ്ഥലമായിരുന്നു ഉരുളിക്കുന്നം എന്ന തിരിച്ചറിവ്.
അറിയപ്പെടുന്ന എഴുത്തുകാരനായതിനുശേഷവും നാട്ടുകാര്‍ അദ്ദേഹത്തെ കാണുമ്പോള്‍ പാലത്തുങ്കലെ കറിയാച്ചന് പോകുന്നുവെന്ന് പറയുന്നത്.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും, എഴുത്തുകാരന്, തന്നെ ചിരിക്കാനും, ചിന്തിക്കാനും പഠിപ്പിച്ച ഉരുളിക്കുന്നത്തെ മനുഷ്യരുടെ മുഖം മറവിയുടെ മൂടുപടമില്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്.
ശരാശരി ഉരുളിക്കുന്നം നിവാസി എവിടെയെന്നന്വേഷിച്ചാല് കിട്ടുന്ന ഉത്തരം :
നടക്കാന്‍ പോയി
കടയില്‍ പോയി
കുളിക്കാന്‍ പോയി
ആശുപത്രിയില്‍ പോയി
എണ്ണ നിറച്ച കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയത് :
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
പുലരി
നെല്ലിന്‍തണ്ട് മണക്കും വഴികള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും കൂട്ടുകാരായത് :
കിട്ടിക്കാലത്ത് പട്ടാമ്പിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തി രസിച്ചിരുന്ന കാലം മുതല്‍
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു ഉത്സവപ്പറമ്പില്‍ വെച്ച് കണ്ടുമുട്ടിയ നാള് മുതല്‍
വാണിയംകുളം ചന്തയില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയ നാള് മുതല്‍
മാണിക്കനെഴുത്തച്ഛന് എഴുത്തിനിരുത്തിയ അന്നു മുതല്‍
കടമ്മനിട്ട എന്ന കവിതയില്‍ കവിയുടെ മനസ്സില്‍ ഓര്‍ക്കാക്കഥയുടെ ശീലുകളായി മാറിയത് :
നാടിന്റെ നന്മ കുടിച്ചു മരിച്ച കുളങ്ങള്‍
കളഭക്കുറി തൊട്ട് കരിക്കു നിവേദിച്ച അമ്പലമുറ്റം
ബഹളം വച്ചു നടന്ന കുട്ടിക്കാലം
മണ്ണപ്പം ചുട്ടു കളിച്ച ആഞ്ഞിലി മൂട്
എഴുത്തുകാരന് കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയുടെ ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നത് :
ജന്മനാട്ടിലെ സ്ഥലനാമപ്പട്ടിക എഴുതുമ്പോള്‍
തോട്ടിലെ വെള്ളത്തില്‍ കുഞ്ഞുക്കുട്ടി എന്ന ആത്മസുഹൃത്തിനോടൊപ്പം നീന്തിത്തുടിക്കുമ്പോള്‍
പേരയുടെയും ചാമ്പയുടെയും മുകളില്‍ കാലുകള്‍ തൂക്കിയിട്ടിരുന്നു ദിവാസ്വപ്നം കാണുമ്പോള്‍
പാലത്തിങ്കല്‍ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന കപ്പയും, കുരുമുളകും, മഞ്ഞളും, ചേനയും, വാഴയും കാണുമ്പോള്‍
എഴുത്തുകാരന്റെ, ഉരുളിക്കുന്നത്തെ കുട്ടിക്കാലത്തെ പ്രധാന പ്രവൃത്തി :
അപ്പനെ കൃഷിപ്പണിയില്‍ സഹായിക്കല്‍
സദാ വായനയില്‍ മുഴുകിയിരിക്കല്‍
കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കല്‍
ദിവാസ്വപ്നം കാണല്‍
ഉരുളിക്കുന്നത്തെ മനുഷ്യര്‍ എഴുത്തുകാരനു സമ്മാനിച്ച ഭാഷ :
ആടയാഭരണങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ച ഭാഷ
ആടയാഭരണങ്ങളില്ലാത്ത ഭാഷ
ആരോഗ്യമുള്ള ഭാഷ
ബുദ്ധിജീവിയുടെ ഭാഷ
കവി വായ്ക്കരിയിട്ടു നടന്നത് :
കൊക്ക് പിളര്‍ത്തി രോമങ്ങള്‍ വിരുത്തി ഇരിക്കുന്ന കിളിക്കുഞ്ഞിന്
മൂത്തു നരച്ചു മുതുകില്‍ കൂനായി മാറിയ ഓര്‍മ്മകള്‍ക്ക്
ഓലേഞ്ഞാലിക്കിളിയ്ക്ക്
അപരാധങ്ങള്‍ പറഞ്ഞു നടന്നവര്‍ക്ക്