'' ഈ സൗമ്യമായ തിരിച്ചറിയലാണ് എന്നെപ്പോലുള്ള ഒരു ധൂര്‍ത്തപുത്രന്റെ ഏറ്റവും വലിയ ആത്മബലം '' - ഏതു തിരിച്ചറിയല്‍ ?
കഥാകാരന് തന്റെ ജന്മനാട്ടിലൂടെ കടന്നു പോകുമ്പോള്‍ നാട്ടുകാര്‍ 'എഴുത്തുക്കാരന് സക്കറിയ പോകുന്നു' എന്നു പറയുമ്പോള്‍ .
പകല്ക്കിനാവിനു പറ്റിയ സ്ഥലമായിരുന്നു ഉരുളിക്കുന്നം എന്ന തിരിച്ചറിവ്.
അറിയപ്പെടുന്ന എഴുത്തുകാരനായതിനുശേഷവും നാട്ടുകാര്‍ അദ്ദേഹത്തെ കാണുമ്പോള്‍ പാലത്തുങ്കലെ കറിയാച്ചന് പോകുന്നുവെന്ന് പറയുന്നത്.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും, എഴുത്തുകാരന്, തന്നെ ചിരിക്കാനും, ചിന്തിക്കാനും പഠിപ്പിച്ച ഉരുളിക്കുന്നത്തെ മനുഷ്യരുടെ മുഖം മറവിയുടെ മൂടുപടമില്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്.
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്
ഉരുളിക്കുന്നത്ത് വെറുതെയിരിക്കുന്നവരായി എഴുത്തുകാരന് കണ്ടിട്ടുള്ളത് :
ധനികപ്രമാണിമാരുടെ ഭാര്യമാരും മക്കളും
ധനിക പ്രമാണിമാര്‍
കടയുടമസ്ഥര്‍
ആശുപത്രി ഉടമസ്ഥര്‍
ശരാശരി ഉരുളിക്കുന്നം നിവാസി എവിടെയെന്നന്വേഷിച്ചാല് കിട്ടുന്ന ഉത്തരം :
നടക്കാന്‍ പോയി
കടയില്‍ പോയി
കുളിക്കാന്‍ പോയി
ആശുപത്രിയില്‍ പോയി
കടമ്മനിട്ട എന്ന കവിതയില്‍ കവിയുടെ മനസ്സില്‍ ഓര്‍ക്കാക്കഥയുടെ ശീലുകളായി മാറിയത് :
നാടിന്റെ നന്മ കുടിച്ചു മരിച്ച കുളങ്ങള്‍
കളഭക്കുറി തൊട്ട് കരിക്കു നിവേദിച്ച അമ്പലമുറ്റം
ബഹളം വച്ചു നടന്ന കുട്ടിക്കാലം
മണ്ണപ്പം ചുട്ടു കളിച്ച ആഞ്ഞിലി മൂട്
എഴുത്തുകാരന്റെ, ഉരുളിക്കുന്നത്തെ കുട്ടിക്കാലത്തെ പ്രധാന പ്രവൃത്തി :
അപ്പനെ കൃഷിപ്പണിയില്‍ സഹായിക്കല്‍
സദാ വായനയില്‍ മുഴുകിയിരിക്കല്‍
കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കല്‍
ദിവാസ്വപ്നം കാണല്‍
എണ്ണ നിറച്ച കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയത് :
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
പുലരി
നെല്ലിന്‍തണ്ട് മണക്കും വഴികള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
ഉരുളിക്കുന്നത്ത് കഥാകാരന് വിവരിക്കാനാവാത്ത വിധത്തിലുള്ള ഒരടുപ്പമുള്ളത് :
പ്രകൃതിയോട്
പാലാ - പൊന്‍കുന്നം റോഡിലുള്ള മടുക്കക്കുന്ന് പാലത്തോട്
കാപ്പിക്കുരു പറിക്കുന്നവരോട്
കമ്മ്യൂണിസ്റ്റ് പച്ചയുടെയും പെരിങ്ങലത്തിന്റേയും ഇടതൂര്‍ന്ന പൊന്തകളോട്
ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും കൂട്ടുകാരായത് :
കിട്ടിക്കാലത്ത് പട്ടാമ്പിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തി രസിച്ചിരുന്ന കാലം മുതല്‍
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു ഉത്സവപ്പറമ്പില്‍ വെച്ച് കണ്ടുമുട്ടിയ നാള് മുതല്‍
വാണിയംകുളം ചന്തയില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയ നാള് മുതല്‍
മാണിക്കനെഴുത്തച്ഛന് എഴുത്തിനിരുത്തിയ അന്നു മുതല്‍
കുശുമ്പും കുറുമ്പും കാണിച്ച് പടിഞ്ഞാറോട്ടോടിപ്പോകുന്നത് :
തള്ളത്തവളകള്‍
ചേറാടിച്ചെറുമണികള്
കുളക്കോഴിപ്പിട