ശരാശരി ഉരുളിക്കുന്നം നിവാസി എവിടെയെന്നന്വേഷിച്ചാല് കിട്ടുന്ന ഉത്തരം :
നടക്കാന്‍ പോയി
കടയില്‍ പോയി
കുളിക്കാന്‍ പോയി
ആശുപത്രിയില്‍ പോയി
ഉണ്ണീരിക്കുട്ടി വാണിയംകുളം ചന്തയില്‍ നിന്നു വാങ്ങിയത് :
കാള
പച്ചക്കറികള്‍
പോത്ത്
മുഴുത്ത വാഴക്കുലകള്‍
കവി വായ്ക്കരിയിട്ടു നടന്നത് :
കൊക്ക് പിളര്‍ത്തി രോമങ്ങള്‍ വിരുത്തി ഇരിക്കുന്ന കിളിക്കുഞ്ഞിന്
മൂത്തു നരച്ചു മുതുകില്‍ കൂനായി മാറിയ ഓര്‍മ്മകള്‍ക്ക്
ഓലേഞ്ഞാലിക്കിളിയ്ക്ക്
അപരാധങ്ങള്‍ പറഞ്ഞു നടന്നവര്‍ക്ക്
എണ്ണ നിറച്ച കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയത് :
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
പുലരി
നെല്ലിന്‍തണ്ട് മണക്കും വഴികള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
എഴുത്തുകാരന് കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയുടെ ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നത് :
ജന്മനാട്ടിലെ സ്ഥലനാമപ്പട്ടിക എഴുതുമ്പോള്‍
തോട്ടിലെ വെള്ളത്തില്‍ കുഞ്ഞുക്കുട്ടി എന്ന ആത്മസുഹൃത്തിനോടൊപ്പം നീന്തിത്തുടിക്കുമ്പോള്‍
പേരയുടെയും ചാമ്പയുടെയും മുകളില്‍ കാലുകള്‍ തൂക്കിയിട്ടിരുന്നു ദിവാസ്വപ്നം കാണുമ്പോള്‍
പാലത്തിങ്കല്‍ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന കപ്പയും, കുരുമുളകും, മഞ്ഞളും, ചേനയും, വാഴയും കാണുമ്പോള്‍
ഉരുളിക്കുന്നത്ത് വെറുതെയിരിക്കുന്നവരായി എഴുത്തുകാരന് കണ്ടിട്ടുള്ളത് :
ധനികപ്രമാണിമാരുടെ ഭാര്യമാരും മക്കളും
ധനിക പ്രമാണിമാര്‍
കടയുടമസ്ഥര്‍
ആശുപത്രി ഉടമസ്ഥര്‍
കടമ്മനിട്ട എന്ന കവിതയില്‍ കവിയുടെ മനസ്സില്‍ ഓര്‍ക്കാക്കഥയുടെ ശീലുകളായി മാറിയത് :
നാടിന്റെ നന്മ കുടിച്ചു മരിച്ച കുളങ്ങള്‍
കളഭക്കുറി തൊട്ട് കരിക്കു നിവേദിച്ച അമ്പലമുറ്റം
ബഹളം വച്ചു നടന്ന കുട്ടിക്കാലം
മണ്ണപ്പം ചുട്ടു കളിച്ച ആഞ്ഞിലി മൂട്
ഇന്നും താനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കു വേണ്ടി എഴുത്തുകാരന് ചെവിയോര്‍ക്കുന്നത് :
ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിലേയ്ക്ക്
കൂട്ടുകാരുടെ കളിതമാശകളിലേയ്ക്ക്
ഉരുളിക്കുന്നത്തേക്ക്
കുരുവിനാക്കുന്നേല്‍ എന്ന ധനികകര്ഷക പ്രമാണിയുടെ കുടുംബത്തിലേയ്ക്ക്
കുശുമ്പും കുറുമ്പും കാണിച്ച് പടിഞ്ഞാറോട്ടോടിപ്പോകുന്നത് :
തള്ളത്തവളകള്‍
ചേറാടിച്ചെറുമണികള്
കുളക്കോഴിപ്പിട
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂചൂടി ഉണ്ണീരിക്കുട്ടി പുറപ്പെട്ടത് :
കണ്ണഞ്ചിറ പടിഞ്ഞാറെപ്പാട്ട് കളരിയില്‍
കല്ലടിക്കോടന്‍ മലയിലേയ്ക്ക്
വാണിയംകുളം ചന്തയ്ക്ക്
കൊങ്ങിണിയുടെ തണ്ണീര്‍പ്പന്തലില്‍