ഉരുളിക്കുന്നത്തെ മനുഷ്യര്‍ എഴുത്തുകാരനു സമ്മാനിച്ച ഭാഷ :
ആടയാഭരണങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ച ഭാഷ
ആടയാഭരണങ്ങളില്ലാത്ത ഭാഷ
ആരോഗ്യമുള്ള ഭാഷ
ബുദ്ധിജീവിയുടെ ഭാഷ
ഉരുളിക്കുന്നത്ത് കഥാകാരന് വിവരിക്കാനാവാത്ത വിധത്തിലുള്ള ഒരടുപ്പമുള്ളത് :
പ്രകൃതിയോട്
പാലാ - പൊന്‍കുന്നം റോഡിലുള്ള മടുക്കക്കുന്ന് പാലത്തോട്
കാപ്പിക്കുരു പറിക്കുന്നവരോട്
കമ്മ്യൂണിസ്റ്റ് പച്ചയുടെയും പെരിങ്ങലത്തിന്റേയും ഇടതൂര്‍ന്ന പൊന്തകളോട്
ശരാശരി ഉരുളിക്കുന്നം നിവാസി എവിടെയെന്നന്വേഷിച്ചാല് കിട്ടുന്ന ഉത്തരം :
നടക്കാന്‍ പോയി
കടയില്‍ പോയി
കുളിക്കാന്‍ പോയി
ആശുപത്രിയില്‍ പോയി
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂചൂടി ഉണ്ണീരിക്കുട്ടി പുറപ്പെട്ടത് :
കണ്ണഞ്ചിറ പടിഞ്ഞാറെപ്പാട്ട് കളരിയില്‍
കല്ലടിക്കോടന്‍ മലയിലേയ്ക്ക്
വാണിയംകുളം ചന്തയ്ക്ക്
കൊങ്ങിണിയുടെ തണ്ണീര്‍പ്പന്തലില്‍
അവളുടെ കണ്ണില്‍ കരടു പോയത് :
ഓലേഞ്ഞാലിയോട് കുസൃതി കാട്ടി നടന്നപ്പോള്‍
ഓലക്കുടയുടെ കീഴില്‍ വെള്ളം തേവി ബഹളം കൂട്ടി നടന്നപ്പോള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോള്‍
ചെത്തിപ്പൂവ് പറിച്ചു നിവര്‍ന്നപ്പോള്‍
ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും കൂട്ടുകാരായത് :
കിട്ടിക്കാലത്ത് പട്ടാമ്പിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തി രസിച്ചിരുന്ന കാലം മുതല്‍
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു ഉത്സവപ്പറമ്പില്‍ വെച്ച് കണ്ടുമുട്ടിയ നാള് മുതല്‍
വാണിയംകുളം ചന്തയില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയ നാള് മുതല്‍
മാണിക്കനെഴുത്തച്ഛന് എഴുത്തിനിരുത്തിയ അന്നു മുതല്‍
കവി വായ്ക്കരിയിട്ടു നടന്നത് :
കൊക്ക് പിളര്‍ത്തി രോമങ്ങള്‍ വിരുത്തി ഇരിക്കുന്ന കിളിക്കുഞ്ഞിന്
മൂത്തു നരച്ചു മുതുകില്‍ കൂനായി മാറിയ ഓര്‍മ്മകള്‍ക്ക്
ഓലേഞ്ഞാലിക്കിളിയ്ക്ക്
അപരാധങ്ങള്‍ പറഞ്ഞു നടന്നവര്‍ക്ക്
ഇന്നും താനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കു വേണ്ടി എഴുത്തുകാരന് ചെവിയോര്‍ക്കുന്നത് :
ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിലേയ്ക്ക്
കൂട്ടുകാരുടെ കളിതമാശകളിലേയ്ക്ക്
ഉരുളിക്കുന്നത്തേക്ക്
കുരുവിനാക്കുന്നേല്‍ എന്ന ധനികകര്ഷക പ്രമാണിയുടെ കുടുംബത്തിലേയ്ക്ക്
എണ്ണ നിറച്ച കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയത് :
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
പുലരി
നെല്ലിന്‍തണ്ട് മണക്കും വഴികള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്