അവളുടെ കണ്ണില്‍ കരടു പോയത് :
ഓലേഞ്ഞാലിയോട് കുസൃതി കാട്ടി നടന്നപ്പോള്‍
ഓലക്കുടയുടെ കീഴില്‍ വെള്ളം തേവി ബഹളം കൂട്ടി നടന്നപ്പോള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോള്‍
ചെത്തിപ്പൂവ് പറിച്ചു നിവര്‍ന്നപ്പോള്‍
കടമ്മനിട്ട എന്ന കവിതയില്‍ കവിയുടെ മനസ്സില്‍ ഓര്‍ക്കാക്കഥയുടെ ശീലുകളായി മാറിയത് :
നാടിന്റെ നന്മ കുടിച്ചു മരിച്ച കുളങ്ങള്‍
കളഭക്കുറി തൊട്ട് കരിക്കു നിവേദിച്ച അമ്പലമുറ്റം
ബഹളം വച്ചു നടന്ന കുട്ടിക്കാലം
മണ്ണപ്പം ചുട്ടു കളിച്ച ആഞ്ഞിലി മൂട്
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂചൂടി ഉണ്ണീരിക്കുട്ടി പുറപ്പെട്ടത് :
കണ്ണഞ്ചിറ പടിഞ്ഞാറെപ്പാട്ട് കളരിയില്‍
കല്ലടിക്കോടന്‍ മലയിലേയ്ക്ക്
വാണിയംകുളം ചന്തയ്ക്ക്
കൊങ്ങിണിയുടെ തണ്ണീര്‍പ്പന്തലില്‍
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്
ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും കൂട്ടുകാരായത് :
കിട്ടിക്കാലത്ത് പട്ടാമ്പിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തി രസിച്ചിരുന്ന കാലം മുതല്‍
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു ഉത്സവപ്പറമ്പില്‍ വെച്ച് കണ്ടുമുട്ടിയ നാള് മുതല്‍
വാണിയംകുളം ചന്തയില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയ നാള് മുതല്‍
മാണിക്കനെഴുത്തച്ഛന് എഴുത്തിനിരുത്തിയ അന്നു മുതല്‍
'' ഈ സൗമ്യമായ തിരിച്ചറിയലാണ് എന്നെപ്പോലുള്ള ഒരു ധൂര്‍ത്തപുത്രന്റെ ഏറ്റവും വലിയ ആത്മബലം '' - ഏതു തിരിച്ചറിയല്‍ ?
കഥാകാരന് തന്റെ ജന്മനാട്ടിലൂടെ കടന്നു പോകുമ്പോള്‍ നാട്ടുകാര്‍ 'എഴുത്തുക്കാരന് സക്കറിയ പോകുന്നു' എന്നു പറയുമ്പോള്‍ .
പകല്ക്കിനാവിനു പറ്റിയ സ്ഥലമായിരുന്നു ഉരുളിക്കുന്നം എന്ന തിരിച്ചറിവ്.
അറിയപ്പെടുന്ന എഴുത്തുകാരനായതിനുശേഷവും നാട്ടുകാര്‍ അദ്ദേഹത്തെ കാണുമ്പോള്‍ പാലത്തുങ്കലെ കറിയാച്ചന് പോകുന്നുവെന്ന് പറയുന്നത്.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും, എഴുത്തുകാരന്, തന്നെ ചിരിക്കാനും, ചിന്തിക്കാനും പഠിപ്പിച്ച ഉരുളിക്കുന്നത്തെ മനുഷ്യരുടെ മുഖം മറവിയുടെ മൂടുപടമില്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്.
എണ്ണ നിറച്ച കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയത് :
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
പുലരി
നെല്ലിന്‍തണ്ട് മണക്കും വഴികള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും അന്നത്തെ രാവ് പുലര്‍ത്തിയത് :
പട്ടാമ്പിപ്പുഴയോരത്ത്
കവളപ്പാറയിലെ പെരുവഴിയമ്പലത്തില്‍
കല്ലടിക്കോടന്‍ മലയില്‍
കല്പ്പടവുകളാകെ ഇടിഞ്ഞു പൊളിഞ്ഞ കുളത്തിന്റെ കടവിലിരുന്ന് നാമം ചൊല്ലുന്നത് :
തവളകള്‍
ഓലേഞ്ഞാലിക്കിളി
കുളക്കോഴി
കുരുവി
കവി വായ്ക്കരിയിട്ടു നടന്നത് :
കൊക്ക് പിളര്‍ത്തി രോമങ്ങള്‍ വിരുത്തി ഇരിക്കുന്ന കിളിക്കുഞ്ഞിന്
മൂത്തു നരച്ചു മുതുകില്‍ കൂനായി മാറിയ ഓര്‍മ്മകള്‍ക്ക്
ഓലേഞ്ഞാലിക്കിളിയ്ക്ക്
അപരാധങ്ങള്‍ പറഞ്ഞു നടന്നവര്‍ക്ക്