ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും കൂട്ടുകാരായത് :
കിട്ടിക്കാലത്ത് പട്ടാമ്പിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തി രസിച്ചിരുന്ന കാലം മുതല്‍
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു ഉത്സവപ്പറമ്പില്‍ വെച്ച് കണ്ടുമുട്ടിയ നാള് മുതല്‍
വാണിയംകുളം ചന്തയില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയ നാള് മുതല്‍
മാണിക്കനെഴുത്തച്ഛന് എഴുത്തിനിരുത്തിയ അന്നു മുതല്‍
കവി വായ്ക്കരിയിട്ടു നടന്നത് :
കൊക്ക് പിളര്‍ത്തി രോമങ്ങള്‍ വിരുത്തി ഇരിക്കുന്ന കിളിക്കുഞ്ഞിന്
മൂത്തു നരച്ചു മുതുകില്‍ കൂനായി മാറിയ ഓര്‍മ്മകള്‍ക്ക്
ഓലേഞ്ഞാലിക്കിളിയ്ക്ക്
അപരാധങ്ങള്‍ പറഞ്ഞു നടന്നവര്‍ക്ക്
കുശുമ്പും കുറുമ്പും കാണിച്ച് പടിഞ്ഞാറോട്ടോടിപ്പോകുന്നത് :
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
തള്ളത്തവളകള്‍
ചേറാടിച്ചെറുമണികള്
കുളക്കോഴിപ്പിട
ഉരുളിക്കുന്നത്തെ മനുഷ്യര്‍ എഴുത്തുകാരനു സമ്മാനിച്ച ഭാഷ :
ആടയാഭരണങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ച ഭാഷ
ആടയാഭരണങ്ങളില്ലാത്ത ഭാഷ
ആരോഗ്യമുള്ള ഭാഷ
ബുദ്ധിജീവിയുടെ ഭാഷ
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂചൂടി ഉണ്ണീരിക്കുട്ടി പുറപ്പെട്ടത് :
കണ്ണഞ്ചിറ പടിഞ്ഞാറെപ്പാട്ട് കളരിയില്‍
കല്ലടിക്കോടന്‍ മലയിലേയ്ക്ക്
വാണിയംകുളം ചന്തയ്ക്ക്
കൊങ്ങിണിയുടെ തണ്ണീര്‍പ്പന്തലില്‍
അവളുടെ കണ്ണില്‍ കരടു പോയത് :
ഓലേഞ്ഞാലിയോട് കുസൃതി കാട്ടി നടന്നപ്പോള്‍
ഓലക്കുടയുടെ കീഴില്‍ വെള്ളം തേവി ബഹളം കൂട്ടി നടന്നപ്പോള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോള്‍
ചെത്തിപ്പൂവ് പറിച്ചു നിവര്‍ന്നപ്പോള്‍
ഉരുളിക്കുന്നത്ത് വെറുതെയിരിക്കുന്നവരായി എഴുത്തുകാരന് കണ്ടിട്ടുള്ളത് :
ധനികപ്രമാണിമാരുടെ ഭാര്യമാരും മക്കളും
ധനിക പ്രമാണിമാര്‍
കടയുടമസ്ഥര്‍
ആശുപത്രി ഉടമസ്ഥര്‍
കല്പ്പടവുകളാകെ ഇടിഞ്ഞു പൊളിഞ്ഞ കുളത്തിന്റെ കടവിലിരുന്ന് നാമം ചൊല്ലുന്നത് :
തവളകള്‍
ഓലേഞ്ഞാലിക്കിളി
കുളക്കോഴി
കുരുവി
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്
ശരാശരി ഉരുളിക്കുന്നം നിവാസി എവിടെയെന്നന്വേഷിച്ചാല് കിട്ടുന്ന ഉത്തരം :
നടക്കാന്‍ പോയി
കടയില്‍ പോയി
കുളിക്കാന്‍ പോയി
ആശുപത്രിയില്‍ പോയി