എണ്ണ നിറച്ച കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയത് :
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
പുലരി
നെല്ലിന്‍തണ്ട് മണക്കും വഴികള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
ഉണ്ണീരിക്കുട്ടി ചന്തയ്ക്കു പോകാന്‍ തുണ കൂട്ടിയത് :
കമ്മളുട്ടിയെ
അച്ഛനെ
അനുജനെ
കമ്മളുട്ടിയുടെ അച്ഛനെ
കുശുമ്പും കുറുമ്പും കാണിച്ച് പടിഞ്ഞാറോട്ടോടിപ്പോകുന്നത് :
തള്ളത്തവളകള്‍
ചേറാടിച്ചെറുമണികള്
കുളക്കോഴിപ്പിട
ഉരുളിക്കുന്നത്ത് വെറുതെയിരിക്കുന്നവരായി എഴുത്തുകാരന് കണ്ടിട്ടുള്ളത് :
ധനികപ്രമാണിമാരുടെ ഭാര്യമാരും മക്കളും
ധനിക പ്രമാണിമാര്‍
കടയുടമസ്ഥര്‍
ആശുപത്രി ഉടമസ്ഥര്‍
ഇന്നും താനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കു വേണ്ടി എഴുത്തുകാരന് ചെവിയോര്‍ക്കുന്നത് :
ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിലേയ്ക്ക്
കൂട്ടുകാരുടെ കളിതമാശകളിലേയ്ക്ക്
ഉരുളിക്കുന്നത്തേക്ക്
കുരുവിനാക്കുന്നേല്‍ എന്ന ധനികകര്ഷക പ്രമാണിയുടെ കുടുംബത്തിലേയ്ക്ക്
ഉരുളിക്കുന്നത്ത് കഥാകാരന് വിവരിക്കാനാവാത്ത വിധത്തിലുള്ള ഒരടുപ്പമുള്ളത് :
പ്രകൃതിയോട്
പാലാ - പൊന്‍കുന്നം റോഡിലുള്ള മടുക്കക്കുന്ന് പാലത്തോട്
കാപ്പിക്കുരു പറിക്കുന്നവരോട്
കമ്മ്യൂണിസ്റ്റ് പച്ചയുടെയും പെരിങ്ങലത്തിന്റേയും ഇടതൂര്‍ന്ന പൊന്തകളോട്
'' ഈ സൗമ്യമായ തിരിച്ചറിയലാണ് എന്നെപ്പോലുള്ള ഒരു ധൂര്‍ത്തപുത്രന്റെ ഏറ്റവും വലിയ ആത്മബലം '' - ഏതു തിരിച്ചറിയല്‍ ?
കഥാകാരന് തന്റെ ജന്മനാട്ടിലൂടെ കടന്നു പോകുമ്പോള്‍ നാട്ടുകാര്‍ 'എഴുത്തുക്കാരന് സക്കറിയ പോകുന്നു' എന്നു പറയുമ്പോള്‍ .
പകല്ക്കിനാവിനു പറ്റിയ സ്ഥലമായിരുന്നു ഉരുളിക്കുന്നം എന്ന തിരിച്ചറിവ്.
അറിയപ്പെടുന്ന എഴുത്തുകാരനായതിനുശേഷവും നാട്ടുകാര്‍ അദ്ദേഹത്തെ കാണുമ്പോള്‍ പാലത്തുങ്കലെ കറിയാച്ചന് പോകുന്നുവെന്ന് പറയുന്നത്.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും, എഴുത്തുകാരന്, തന്നെ ചിരിക്കാനും, ചിന്തിക്കാനും പഠിപ്പിച്ച ഉരുളിക്കുന്നത്തെ മനുഷ്യരുടെ മുഖം മറവിയുടെ മൂടുപടമില്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്.
എഴുത്തുകാരന് കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയുടെ ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നത് :
ജന്മനാട്ടിലെ സ്ഥലനാമപ്പട്ടിക എഴുതുമ്പോള്‍
തോട്ടിലെ വെള്ളത്തില്‍ കുഞ്ഞുക്കുട്ടി എന്ന ആത്മസുഹൃത്തിനോടൊപ്പം നീന്തിത്തുടിക്കുമ്പോള്‍
പേരയുടെയും ചാമ്പയുടെയും മുകളില്‍ കാലുകള്‍ തൂക്കിയിട്ടിരുന്നു ദിവാസ്വപ്നം കാണുമ്പോള്‍
പാലത്തിങ്കല്‍ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന കപ്പയും, കുരുമുളകും, മഞ്ഞളും, ചേനയും, വാഴയും കാണുമ്പോള്‍
കല്പ്പടവുകളാകെ ഇടിഞ്ഞു പൊളിഞ്ഞ കുളത്തിന്റെ കടവിലിരുന്ന് നാമം ചൊല്ലുന്നത് :
തവളകള്‍
ഓലേഞ്ഞാലിക്കിളി
കുളക്കോഴി
കുരുവി
കവി വായ്ക്കരിയിട്ടു നടന്നത് :
കൊക്ക് പിളര്‍ത്തി രോമങ്ങള്‍ വിരുത്തി ഇരിക്കുന്ന കിളിക്കുഞ്ഞിന്
മൂത്തു നരച്ചു മുതുകില്‍ കൂനായി മാറിയ ഓര്‍മ്മകള്‍ക്ക്
ഓലേഞ്ഞാലിക്കിളിയ്ക്ക്
അപരാധങ്ങള്‍ പറഞ്ഞു നടന്നവര്‍ക്ക്